''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Thursday, February 5, 2015

കടല പൊതിഞ്ഞു കിട്ടിയത്

ആരുടെയെങ്കിലും കയ്യിൽ മവോയിസ്റ്റ് ലഘു ലേഖകൾ ഉണ്ടെങ്കിൽ എനികൊരെണ്ണം തരാമൊ.
തരുന്നതിൽ വിരോധമില്ല പക്ഷെ അരെങ്കിലും ചോദിച്ചാൽ വായിക്കാൻ വങ്ങിച്ചതാണെന്നു പറയരുത് കടല പൊതിഞ്ഞു കിട്ടിയതാണെന്നു പറഞ്ഞാമതി അല്ല്ലെങ്കിൽ യു.എ.പി.എ തലയിൽ ചുമക്കേണ്ടി വരും..
അങ്ങനെ പരഞ്ഞിട്ടും കര്യമില്ല ശരിക്കും കടല പൊതിഞ്ഞു കിട്ടിയവർ പോലും ഇപ്പോൾ അകത്താണു..
അതുക്കൊണ്ടെന്തയാലും സ്വന്തമായെഴുതാം.

അങ്ങനെ കടല പൊതിഞ്ഞു കിട്ടിയ മവോയിസ്റ്റ് ലഘുലേഖയുടെ പ്രസക്തഭാഗങ്ങൾ

നിങ്ങൾക്കറിയാമൊ ഈ രഷ്ട്രീയ പ്രസ്തനങ്ങലെല്ലം ഭരിക്കുന്നതു അഴിമതി നടത്താൻ വേണ്ടി മത്രമണു. നിലവിലുള്ള എല്ലാ പർട്ടികളും വലർന്നു വന്ന സാഹചര്യം മറന്നു പോയിരിക്കുന്നു .
ഇന്ത്യ രാജ്യത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊർപറേറ്റ് ഭീമൻമാരാണു അവരുടെ ഇഷ്ട്ടതോഴർ.
 പൗരാവകാശത്തെ കുറിച്ചു ഭരണഘടനയുടെ ലിഖിതങ്ങൾ വാചാലമവുമ്പോഴും അതു വെറും മധ്യവർത്തി സമൂഹത്തിന്റെ അവകാശങ്ങളായി മത്രം ചുരുക്കപെടുകയാണു.
അദിവാസികളുടെ ഭൂമി ആദിവാസിക്കുയെന്നു എന്തുകൊണ്ടു എവിടേയുമെഴുതിവചില്ല . ആദിവാസി തന്റെ നിലനില്പ്പിനായി മണ്ണിനു വേണ്ടി കൈനീട്ടുമ്പോൾ നിയമത്തിന്റെ നൂലാമാലകൽ പറഞ്ഞു പേടിപ്പിക്കുകയും ബഹുരാഷ്ട്ര കമ്പനികൾക്കു അനുസ്രുതമായി അതേ നിയമങ്ങൾ മാറ്റി കൊടുക്കുകയും ചെയ്യുന്നു..

തോടുകളും പുഴകളും മലീമസമാക്കിയിരിക്കുന്നു, ദിനം പ്രതി പെരുകിക്കൊണ്ടിരിക്കുന്ന ക്വറികൾക്കു മുക്കുകയറിടാൻ കൊണ്ടു വന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടു നടപ്പിലാക്കാതെ രാഷ്ട്രീയ നേത്രുത്വം നാടകം കളിക്കുകയാണു .. ഇനിയും ചെറിയ തുരുത്തിൽ നിന്നു നിലവിളിച്ചിട്ടു ആരു കേൾക്കൻ . അതുകൊണ്ടു തന്നെ സായൂധ വിപ്ലവം ഉയർന്നു വരെണ്ട തുണ്ടു പ്രക്രിതിയെ സംരക്ഷിക്കാനായി  ജനതിപത്യ വ്യവസ്ഥിതിയെ ശക്തി കരിക്കാനായൊരുവിപ്ലവം .
പക്ഷെയതിനു രക്തരൂക്ഷിതമാവാതിരിക്കൻ കഴിയുകയുമില്ല എങ്കിലും സയൂധ പോരാട്ടം അനിവാര്യമാണ്..