''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Saturday, January 17, 2015

വിരൂപിയായ പ്രവാചകൻ


ഫ്രൻസിലെ ഷർലി അക്രമത്തെ പലരും ന്യയികരിക്കുന്നതു എന്തിനാണെന്നു മനസ്സിലാവുന്നില്ല. അന്ത്യ പ്രവചകനെ വിമർഷിക്കുന്നതു ഇസ്ലാമിനെ വിമർഷിക്കുന്നതണെന്നും അതുവഴി ഇസ്ലമിനെ തകർക്കുകയാണു ലകഷ്യമെന്നും അഭിപ്രായപെടുന്നവരുണ്ടു. ലോകത്തിലെ പുണ്യവ്യക്തിത്വങ്ങളെ  അവമതിപുളവകുന്ന രീതിയിൽ കളിയാക്കുന്ന പ്രവണത അക്രമിക്കപെടെണ്ടതണെന്നാണു അവർ പറയുന്നതു അതിനെയൊക്കെ ആവിഷ്ക്കാര സ്വതന്ത്രതിനു നേരെയുള്ള ആക്രമണമായി ചിത്രീകരിക്കുന്നതു ന്യയികരിക്കാനാവില്ലത്രെ, ഇവിടുത്തെ ആളുകൾക്ക് തെന്തുപറ്റി. അല്ഖ്വയ്ദ,താലിബാൻ, ഇസ്ലമിക് സ്റ്റേറ്റ്  എന്നീ ഇസ്ലമിക ഭീകര സംഘടനകൾ  ഉയർത്തിപിടിക്കുന്ന പ്രവാചകന്റെ രൂപം വരെ വികൃതമാണു ആ വികൃതമായ രൂപത്തെയാണു അവർ വരച്ചതു അതുവഴി യഥാർത്ഥത്തിൽ  ഭീകരതെയാണു കളിയാക്കുന്നതു ആ വികൃരൂപൂപിയായ പ്രവചകനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടൊ? ആ മധ്യമം ചെയ്തതു തെറ്റണെങ്കിൽ അതേ മധ്യമത്തിലണു പ്രതികരിക്കെണ്ടതു. അത്രക്കു വിവരമുല്ലവർ ആ കൂട്ടതിലുണ്ടൊ ഉണ്ടെങ്കിൽതന്നെ എല്ലവരും കണ്ണും മനസ്സും മൂടികെട്ടി ഇരുട്ടക്കിയിരിക്കുകയല്ലെ.

അത്ഭുതമെന്നു പറയട്ടെ വർഗീയവാദം ഉയർത്തിപിടിക്കുന്ന ഹൈന്ദസംഘടനകൾ ഈ  അക്രമണത്തിന്റെ പക്ഷം പിടിക്കുകയാണ്‌. വർഗീയവാത്തിനും ഭീകരവാദത്തിനും ഒരേ മുഖമാണല്ലോ. പക്ഷെ അവർ പയുന്നതു പികെയിക്കു എതിരെ നടന്ന അക്രമവും ഷർളി അക്രമവും ഒന്നിചു ചർച്ച  ചെയ്യ പെരുത്  യെന്നാണ്  കാരണം ഇവിടെയാരും മരിചിട്ടില്ലല്ലൊ.

രണ്ടു വർഷം മുൻപു പ്രവാചകനെ വസ്തുത വിരുധമായി ചിത്രീകരിക്കുന്ന സിനിമ ഇരങ്ങീട്ടെന്തായി മുസ്ലിം സമൂഹത്തിന്റെ കൊലെവെറി മത്രം ലോകം കണ്ടു സിനിമ ആരും കണ്ടില്ല.

കലാ സ്രിഷ്ടികലക്കു നേരെയുള്ള ആക്രമണങ്ങൾക്കൊണ്ടു സംഭവിചതോ വെറും 30000 കോപി വിറ്റുകൊണ്ടിരിന്ന വരിക ഇപ്പൊൽ 300000 കോപിയയി. മുടക്കു മുതലിന്റെ മൂനിലൊന്നുപൊലും പ്രതീക്ഷിട്ടില്ലയിരുന്ന വിശ്വരൂപം 100 കോടി നേടി. തീയെറ്റരുകൽ തല്ലിതത്തപ്പൊൽ പികെയുടെ ലാഭം 600കോടി. സല്മാൻ രുഷ്ദി കൂടുതലായി വയിക്കപെട്ടു. പൊതു സമൂഹം വളരെ ലളിതമായി അക്രമണങ്ങളോടു പ്രതികരിചു..